താരും തളിരും അതിന്റെ വസന്തത്തെ തൊടുംപോലെയാണ് ശരത് എന്ന കവി വാക്കുകൾ കൊണ്ട് വൈകാരികതയുടെയും ഭാവനയുടെയും പൂത്ത താഴ്വര സൃഷ്ടിക്കുന്നത്.